രണ്ട് വര്‍ഷമായി നീണ്ടുനിന്ന ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടത് 67,211 പേർ.
യുദ്ധം പൂര്‍ണമായും അവസാനിച്ചെന്ന് സ്ഥിരീകരിച്ച് ഹമാസ്. മധ്യസ്ഥരില്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ അറിയിച്ചു.
