തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.
ഇസ്രായിലിന്റെ ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളിലായി പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ ഇസ്രായില്‍ സൈന്യം തടഞ്ഞു.
