തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈന്യം സ്ഥാപിച്ച സുരക്ഷാ മേഖലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പോരാളികളെന്ന് തിരിച്ചറിഞ്ഞ ഏഴ് പേരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചതായി 92 ശതമാനം ഇസ്രായിലികളും വിശ്വസിക്കുന്നതായി ഇന്ന് പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വേ വെളിപ്പെടുത്തി.
