പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതം അനുസ്മരിച്ചും ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശങ്ങള്‍ ഉദ്‌ഘോഷിച്ചും സൗദിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ നിറവില്‍.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി ജനതക്കും ലോക മുസ്ലിംകള്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.




