Malayalam News

ഏദന്‍: ചെങ്കടലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് എണ്ണ ടാങ്കര്‍ തകർക്കാൻ ഹൂത്തി സായുധസംഘം നടത്തിയ ശ്രമം യെമന്‍ സൈനിക വിഭാഗമായ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സ് വിഫലമാക്കി. അസാധാരണ വേഗതയില്‍ അല്‍മുഖാ വൈദ്യുതി നിലയത്തിന് എതിര്‍വശത്തുള്ള നിരോധിത പ്രദേശത്തേക്ക് നീങ്ങിയ ബോട്ട് നാവിക പട്രോളിംഗ് യൂണിറ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സൈന്യം ആയുധങ്ങള്‍ ഉപയോഗിച്ച് ബോട്ട് തടയുകയായിരുന്നു. ബോട്ടില്‍ നിറച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് വലിയ സ്‌ഫോടനത്തിനും പുകയ്ക്കും കാരണമായതെന്ന് നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് മിലിട്ടറി മീഡിയ വ്യക്തമാക്കി. സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂത്തികള്‍ കഴിഞ്ഞ ദിവസങ്ങളിലും സൗദി എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി അവകാശപ്പെട്ടിരുന്നു. പൂർണ്ണ തോതിലുള്ള സംഘർഷ ഭീഷണിയെന്ന് യു.എൻ മാരിബിലും ഹദ്‌റമൗത്തിലും സിവിലിയന്മാരുടെ മരണത്തിനിടയാക്കിയ ഹൂത്തി ആക്രമണങ്ങളെ യെമനിലേക്കുള്ള യു.എന്‍ പ്രതിനിധി ഹാന്‍സ് ഗ്രുണ്ട്‌ബെര്‍ഗ് ശക്തമായി അപലപിച്ചു. ചെങ്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ യെമനെ വീണ്ടും പൂര്‍ണ്ണ തോതിലുള്ള സംഘര്‍ഷത്തിലേക്ക്…

Read More

തിരുവനന്തപുരം- ആവശ്യം വന്നാൽ വെടിവെച്ച് പിടിക്കാനും ആഭ്യന്തര വകുപ്പ് പോലീസിന് നിർദ്ദേശം നൽകിയതിന് പിന്നാലെ വീണ്ടും…

ഏദന്‍: ചെങ്കടലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് എണ്ണ ടാങ്കര്‍ തകർക്കാൻ ഹൂത്തി സായുധസംഘം നടത്തിയ ശ്രമം…

Read More

തിരുവനന്തപുരം: ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി…

Saudi Arabia

മക്ക: പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. മക്കയിൽ വിശുദ്ധ ഹറമിന് സമീപമുള്ള അൽസ്വഫ കൊട്ടാരത്തിൽ വെച്ചാണ് ‘മക്ക സംയുക്ത പ്രതിരോധ കരാർ’ എന്ന പേരിൽ ഈ സുപ്രധാന ഉടമ്പടി യാഥാർത്ഥ്യമായത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉച്ചകോടിയിലാണ് കരാർ ഒപ്പിട്ടത്. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും നേതാക്കൾ യോഗത്തിൽ അവലോകനം ചെയ്തു. കരാറിന്റെ പ്രധാന വശങ്ങൾ: മേഖലയിലെ പുതിയ സമവാക്യങ്ങൾ നാറ്റോയിലെ പ്രമുഖ അംഗവും പ്രതിരോധ വ്യവസായത്തിൽ വളരുന്ന ശക്തിയുമായ തുർക്കി, ആണവ ശക്തിയായ പാകിസ്ഥാൻ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും സൈനിക നവീകരണം നടത്തുന്നതുമായ സൗദി അറേബ്യ എന്നീ മൂന്ന് വമ്പൻ…

Read More

ജിദ്ദ: മേഖലയിലെ നയതന്ത്ര, സുരക്ഷാ സമവാക്യങ്ങളെ മാറ്റിയെഴുതി സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ…

മക്ക: പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ സംയുക്ത…

Read More

Kerala

തിരുവനന്തപുരം- ആവശ്യം വന്നാൽ വെടിവെച്ച് പിടിക്കാനും ആഭ്യന്തര വകുപ്പ് പോലീസിന് നിർദ്ദേശം നൽകിയതിന് പിന്നാലെ വീണ്ടും…

Read More

India

ന്യൂദൽഹി: ഗുജറാത്തിലെ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചന്ദ്-ഖേഡയിൽ വരാനിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ…

Read More

World

ഏദന്‍: ചെങ്കടലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് എണ്ണ ടാങ്കര്‍ തകർക്കാൻ ഹൂത്തി സായുധസംഘം നടത്തിയ ശ്രമം…

ഏദന്‍: ചെങ്കടലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് എണ്ണ ടാങ്കര്‍ തകർക്കാൻ ഹൂത്തി…

Read More

Sports