ഹൈഫ തുറമുഖത്തിലാണ് ഇറാൻ ഏതാനും നിമിഷം മുമ്പ് കനത്ത് ആക്രമണം നടത്തിയത്. ഇവിടെയുള്ള റിഫൈനറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു.
2010 മംഗലാപുരം വിമാനാപകടത്തിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായി കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരം അതിഭീമമായി വെട്ടിക്കുറയ്ക്കാൻ എല്ലാത്തരം ഹീനമായ കളികളും കളിച്ചതാണ് അന്ന് സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ.