ഇറാന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങൾ ലോക സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാൻ.
തെക്കന്‍ ലെബനോനില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരു ഹിസ്ബുള്ള പ്രവര്‍ത്തകനെ തങ്ങളുടെ സൈനികര്‍ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഇയാളെ ഇസ്രായിലിലേക്ക് മാറ്റി.
