മൂന്ന് മാസത്തിലേറെ മുമ്പ് ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്-ഇസ്രായില്‍ വ്യോമാക്രമണങ്ങളിലൂടെ പൊട്ടിപ്പുറപ്പെട്ട മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഏറ്റവും വലിയ ജീവഹാനി നേരിട്ടത് ലെബനോനാണ്.
തെക്കൻ ലെബനോനിൽ മൂന്ന് വാഹനങ്ങൾ ലക്ഷ്യമിട്ട് ഇസ്രായിൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു




