ഇസ്രായിലിനെതിരെ സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തി ബെല്‍ജിയം
Browsing: Palestine
ഇസ്രായിൽ ഉപരോധവും വെടിനിർത്തൽ കരാർ ലംഘനങ്ങളും തുടരുന്നതിനിടെ ഗാസ മുനമ്പിൽ അതിശൈത്യം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു
ഗാസയില്‍ ഇന്നും ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരന്നു. വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്സവാര്ഗ കുടുംബത്തിലെ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.
ഹമാസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഗാസ മുനമ്പില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി പോകാന്‍ അനുവദിക്കുന്നതിന്
ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടുന്നു
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ഉറ്റുനോക്കുന്ന 98-ാമത് അക്കാദമി അവാർഡുകളിൽ (ഓസ്കാർ) മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ദ വോയിസ് ഓഫ് ഹിന്ദ് റജബ്’ നാമനിർദേശം ചെയ്യപ്പെട്ടു
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് 100 ദിവസം പിന്നിട്ടെങ്കിലും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പുകളിലും വ്യോമാക്രമണങ്ങളിലും മൂന്നു മാധ്യമപ്രവര്‍ത്തകരും രണ്ടു കുട്ടികളും അടക്കം പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന് വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസയുടെ ഭാവിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സുരക്ഷിതമായി മുനമ്പ് വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് ഗാസയില്‍ സമാധാന സമിതി (പീസ് ബോര്‍ഡ്) സ്ഥാപിച്ചതിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
സമാധാന കൗണ്‍സിലും (പീസ് ബോര്‍ഡ്) സാങ്കേതിക ഭരണകൂടവും സ്ഥാപിതമായ നിമിഷം മുതല്‍ ഹമാസിന് നിരായുധീകരിക്കാന്‍ രണ്ട് മാസം സമയം നല്‍കുമെന്നും അവര്‍ അത് സ്വയം ചെയ്തില്ലെങ്കില്‍, സൈന്യം ഇടപെടുമെന്നും ഇസ്രായില്‍ അറിച്ചു
വെസ്റ്റ് ബാങ്കില്‍ ആയുധധാരികളായ ജൂതന്മാര് ഫലസ്തീന് വൃദ്ധനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്
