ഹജ് പെര്‍മിറ്റ് സംഘടിപ്പിച്ചു നല്കാന് കഴിയുമെന്നും മക്കയില്‍ പ്രവേശിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമെന്നും വാദിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയാണ് തട്ടിപ്പുകള്‍ നടത്തിയത്.
ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചതായി പാക്കിസ്ഥാന് വിദേശ മന്ത്രി ഇസ്ഹാഖ് ദര് പറഞ്ഞു