ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോയെയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും നിയമിച്ചു.
യുദ്ധാനന്തര ഗാസ ഭരിക്കുന്നതിന്റെ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റിയുടെ ആദ്യ യോഗം കയ്‌റോയിൽ നടന്നു.
