തെക്കന്‍ ലെബനോനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു.
രണ്ടു ദിവസമായി വാഷിംഗ്ടണില്‍ നടന്ന നാലാം റൗണ്ട് ചര്‍ച്ചകളെ തുടര്‍ന്ന് നേരത്തെ അംഗീകരിച്ച ദുര്‍ബലമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ലെബനോനില്‍ ഹിസ്ബുല്ലയെ ഒഴിപ്പിച്ചുള്ള സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനുമുള്ള കരാര്‍ ലെബനോനും ഇസ്രായിലും പ്രഖ്യാപിച്ചു.
