ഇറാനിലെ യു.എസിന്റെയും ഇസ്രായിലിന്റെയും വ്യോമാക്രമണങ്ങളെയും ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ കൊലപാതകത്തെയും ചൈന, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ശക്തമായി അപലപിച്ചു.
ഇസ്രായിലില്‍ തെല്‍അവീവിനടുത്തുള്ള ഒരു ഡിസ്ട്രിക്ട് അപ്പാടെ ഇറാന് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ബെയ്റ്റ് ഷെമെഷിലാണ് മാരകമായ ആക്രമണമുണ്ടായത്




