ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
Saturday, July 19
Breaking:
- ഒമാനില്‍ മത്സ്യബന്ധന ബോട്ടില്‍ ലഹരി കടത്താന്‍ ശ്രമം; വിദേശികള്‍ അറസ്റ്റില്‍
- ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു
- സംഘടനയെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് സജ്ജമാക്കി ജിദ്ദയിൽ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി കൺവെൻഷൻ
- സൗദിയിൽ ഒരാഴ്ചയ്ക്കിടെ 23,000-ലേറെ നിയമലംഘകർ പിടിയിൽ: കർശന പരിശോധന
- ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി