രാഷ്ട്ര നിർമാണത്തിന് നൽകിയ ദീർഘകാല സംഭാവനകൾ മുൻനിർത്തി ഇന്ത്യൻ സായുധസേനയിലെ വീരയോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് റിയാദ് ഇന്ത്യൻ എംബസിയിൽ സായുധ സേന വെറ്ററൻസ് ദിനാചരണം നടത്തി.
താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും കാലിൽ നിരീക്ഷണ ഉപകരണം (Ankle Monitor) ഘടിപ്പിക്കുകയും ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു.
