അപ്പര്‍ ഈജിപ്തിലെ അസ്‌യൂത്ത് ഗവര്‍ണറേറ്റില്‍ അനധികൃതമായി പുരാവസ്തുക്കള്‍ക്കായി ഖനനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു.
യു.എസ് തലസ്ഥാനത്ത് നാല് ദിവസം നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ ഇസ്രായിലും ലെബനോനും ചരിത്രപരമായ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചു.
