കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര് കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
Friday, June 5
Breaking:
- ഫിഫ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
- ഹിസ്ബുള്ളയെ പരാമർശിക്കാതെ റാഷിദ ത്ലൈബിന്റെ പ്രമേയം; യുഎസ് പ്രതിനിധി സഭയിൽ ഭിന്നത, വൻ ഭൂരിപക്ഷത്തിൽ തള്ളി
- സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ലഭിക്കാന്‍ ഇറാനുമായി കരാര്‍ ആവശ്യമില്ലെന്ന് ട്രംപ്
- ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്ക് ആശ്വാസമേകാന്‍ ദുബായില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 40 വിശ്രമ കേന്ദ്രങ്ങള്‍
- എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു, പിന്തുണ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
