ഏതു നിമിഷവും കുഞ്ഞ് താഴേക്ക് പതിക്കുമെന്ന് ഉറപ്പായിരുന്നു. താഴെ കുഞ്ഞിനെ പിടിക്കാനായി നിലയുറപ്പിച്ച് മുഹമ്മദ് ജാസിലിന്റെ കൈകളിലേക്ക് കുഞ്ഞ് വീഴുകയും സംരക്ഷിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ താഴെയുള്ള ജനലിലൂടെ തിരികെ ഫ്ലാറ്റിനുള്ളിലേക്ക് സുരക്ഷിതമായി കയറ്റുകയും ചെയ്തു.
രണ്ടു ദിവസത്തിനിടെ ഇന്ത്യൻ ജീവനക്കാരുള്ള രണ്ട് കപ്പലുകൾക്ക് നേരെയാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്.
