ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
Sunday, April 12
Breaking:
- തൃണമൂലിനെ അട്ടിമറിക്കാൻ ബി.ജെ.പി 1000 കോടി രൂപയുടെ കരാർ ഉണ്ടാക്കിയെന്ന മമത
- ഫ്രാൻസിൽ പിതാവ് 18 മാസത്തോളം വാനിൽ പൂട്ടിയിട്ട ഒൻപത് വയസ്സുകാരനെ രക്ഷപ്പെടുത്തി
- അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- വിഖ്യാത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു
- സൗദിയിലെ എണ്ണ പൈപ്പ്ലൈനുകൾ പുനസ്ഥാപിച്ചു; ഉൽപ്പാദനം പൂർണ്ണതോതിൽ
