ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
Monday, August 25
Breaking:
- ലൈംഗികാതിക്രമം; വേടനെതിരെ ഗവേഷക വിദ്യാർഥിനി കേസ് ഫയൽ ചെയ്തു
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം: വി.ഡി. സതീശൻ
- മനുഷ്യരെ മാത്രമല്ല, മരങ്ങളെയും വിടാതെ ഇസ്രായിൽ; സൈന്യത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു
- ഖത്തറിന്റെ ആതിഥ്യം അസാധാരണം; അറബ് കപ്പും ഗംഭീരമാകും; ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ
- വീണ്ടും കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്; വലഞ്ഞ് പ്രവാസികൾ