ഗാസയില്‍ അഞ്ച് വയസിന് താഴെയുള്ള 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അറിയിച്ചു. പരിമിതമായ മെഡിക്കല്‍ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിവേഗം വഷളാകുന്ന മാനുഷിക സാഹചര്യത്തിന്റെ അപകടകരമായ സൂചനയാണിത്. ഉത്തര ഗാസയില്‍ ഒരു മെഡിക്കല്‍ കേന്ദ്രം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്ധന വിതരണം വളരെ കുറവാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ മാനുഷിക, മെഡിക്കല്‍ സേവനങ്ങളും നിര്‍ത്താന്‍ ഇടയാക്കുമെന്ന് ഫലസ്തീന് ന്യൂസ് ഏജന്‍സി പറഞ്ഞു.
Saturday, June 14
Breaking:
- ‘അധികം വൈകാതെ ഇസ്രായിൽ വിമാനങ്ങൾ തെഹ്റാനു മുകളിൽ കാണാം’ – അജ്ഞാത കേന്ദ്രത്തിൽ നിന്ന് നെതന്യാഹു
- രണ്ടാം വിവാഹം ഇവിടെ വേണ്ട, ആമസോണ്‍ സ്ഥാപകന്‍ ബെസോസും കാമുകിയും തമ്മിലുള്ള വിവാഹത്തിനെതിരെ വെനീസില്‍ നാട്ടുകാരുടെ സമരം
- ഹോര്‍മുസ് കടലിടുക്ക് അടക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി ഇറാന് എം.പി
- ഇറാൻ ഹാജിമാർക്ക് ബദൽ യാത്രാക്രമം: 76,000 പേർക്ക് ഇറാഖ് വഴി മടക്കം
- ഭീകരവാദ കുറ്റം: റിയാദില്‍ വധശിക്ഷ നടപ്പാക്കി