ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതിന് പിന്നാലെ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ്റെ സായുധ ബോട്ടുകൾ വെടിവെപ്പ് നടത്തി.
Browsing: iran -usa-israel conflict
ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാര്‍ അമേരിക്ക ലംഘിച്ചെന്ന് ആരോപിച്ച് ഇറാന് ശനിയാഴ്ച ഹുര്‍മുസില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതോടെ, തന്ത്രപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന് പ്രഖ്യാപിച്ചത് ലോക രാജ്യങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയായി.
ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കെ, അഞ്ച് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി മൂന്ന് ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ താത്കാലികമായ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന് ഇറാൻ
യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ അവകാശത്തില്‍ വിലപേശാന്‍ കഴിയില്ലെന്ന് ഇറാന് വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനോട് കത്തിലൂടെ താന്‍ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യുദ്ധത്തിനിടെ മിഡില്‍ ഈസ്റ്റിലുടനീളമുള്ള യു.എസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന് ചൈനീസ് ചാര ഉപഗ്രഹം രഹസ്യമായി ഉപയോഗിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ്.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന് തുറമുഖങ്ങളില്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ഇറാന് ടാങ്കറുകള്‍ ഹുര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വെളിപ്പെടുത്തി.
ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സൂചന നല്‍കിയെങ്കിലും വെടിനിര്‍ത്തല്‍ നീട്ടുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.


