തെക്കന്‍ ഇറാനില്‍ സൈനിക ആക്രമണം നടത്തിയും ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ എണ്ണ ടാങ്കറും മറ്റൊരു കപ്പലും ലക്ഷ്യമിട്ട് ആക്രമണം നടത്തിയും അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു.
Browsing: iran -usa-israel conflict
തെക്കന്‍ ഇറാനിലെ ഖെഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തും യു.എസ് സൈന്യം ആക്രമണങ്ങള്‍ നടത്തിയതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ നയതന്ത്രത്തിനും പ്രതിരോധത്തിനും ഒരേപോലെ പ്രാധാന്യം നൽകുന്ന ‘ഇരട്ട തന്ത്ര’വുമായി ഇറാൻ.
ഹോര്‍മുസ് കടലിടുക്കില്‍ യു.എസും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ ലംഘിച്ച് ഉപരോധം ഏര്‍പ്പെടുത്തി കപ്പല്‍ സുരക്ഷയെയും ഊര്‍ജ ഗതാഗതത്തെയും അപകടത്തിലാക്കിയെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
മേഖലയില്‍ സൈനിക സംഘര്‍ഷം വര്‍ധിക്കുന്നതില്‍ സൗദി അറേബ്യക്കുള്ള കടുത്ത ആശങ്ക സൗദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു.
അമേരിക്കയുടെ ഉപരോധങ്ങള്‍ ഇറാനെ ശ്വാസംമുട്ടിക്കുകയാണെന്നും സൈനികര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇറാന് കഴിയുന്നില്ലെന്നും യു.എസ് ട്രഷറി സെക്രട്ടറി (ധനമന്ത്രി) സ്‌കോട്ട് ബിസെന്റ്.
യുദ്ധം അവസാനിപ്പിക്കാന്‍ ഭേദഗതി വരുത്തിയ പതിനാലിന നിര്‍ദ്ദേശം തങ്ങള്‍ അമേരിക്കക്ക് സമര്‍പ്പിച്ചതായും ഇതിലുള്ള അമേരിക്കയുടെ മറുപടി കാത്തിരിക്കുകയാണെന്നും ഇറാന്‍ അറിയിച്ചു.
ഇറാന്‍ ഇതുവരെ വലിയ വില നല്‍കിയിട്ടില്ലെന്നും മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി.
എണ്ണവില കുറയുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.


