ആവശ്യമായി വന്നാൽ ഇറാനെതിരെ വീണ്ടുമൊരു സൈനിക നീക്കത്തിന് രാജ്യം പൂർണ്ണ സജ്ജമാണെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി ഇസ്രായിൽ കാറ്റ്സ് വ്യക്തമാക്കി.
Browsing: iran -usa-israel conflict
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ചർച്ചാ വേദി വിട്ട ഇറാൻ പ്രതിനിധി സംഘത്തെ വീണ്ടും മേശപ്പുറത്തേക്ക് തിരികെ കൊണ്ടുവരാൻ ഖത്തറും പാകിസ്ഥാനും ശക്തമായ ശ്രമങ്ങൾ തുടരുന്നു.
അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇതിന്റെ പേരിൽ അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചകനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
നാലു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്, അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒപ്പുവച്ച ധാരണാപത്രത്തിന് താന്‍ അംഗീകാരം നല്‍കിയതായി ഇറാന് പരമോന്നത നേതാവ് മുജ്തബ ഖാംനഇ അറിയിച്ചു
സംഘര്‍ഷം തുടര്‍ന്നാല്‍ ലോകത്ത് എണ്ണ ശേഖരം വേഗത്തില്‍ തീര്‍ന്നുപോകുമെന്ന ആശങ്ക യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മിഡില്‍ ഈസ്റ്റിലെ മൂന്ന് മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രം അമേരിക്കക്ക് പരാജയമാണെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.
ഇറാനുമായുള്ള യു.എസ്-ഇസ്രായിൽ യുദ്ധം ഗൾഫ് മേഖലയിലെ നിർണായകമായ അധികാര സമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ചതായി യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്.
ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം ഇസ്രായിലിനെ ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് രക്ഷിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇറാനിൽ യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി ലഭിക്കാതെ പോകില്ലെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി
അമേരിക്ക ഇറാനുമായി വെടിനിര്‍ത്തല്‍ തേടുകയോ സംഭാഷണം നടത്തുകയോ ചെയ്യുന്നില്ലെന്ന് ഇറാന് പാര്‍ലമെന്ററി സ്പീക്കറും മുഖ്യ ചര്‍ച്ചാ നേതാവുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്


