ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്പെഷ്യൽ കോ-ഓർഡിനേറ്റർ സിഗ്രിഡ് കാഗ് പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് വ്യക്തമാക്കി.
Monday, June 2
Breaking:
- ആലപ്പുഴയിൽ എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിൽ
- പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ജുമുഅ നടത്തണം
- ‘അമ്മമാരില്ലാതെയെങ്ങിനെ ഉറങ്ങും, എങ്ങിനെ സ്കൂളില്‍ പോകും’? സങ്കടപ്പെയ്ത്തായി നിലമ്പൂര്‍ ആദിവാസി പിഞ്ചുമക്കളുടെ മന്ത്രിക്കുള്ള കത്ത്
- ഇൻഡിഗോ വിമാനത്തിൽ കഴുകൻ ഇടിച്ചു, അടിയന്തര ലാന്റിംഗ് നടത്തി
- പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന് ലേണിംഗ് കോഴ്സ്