ഒക്ടോബറില്‍ യു.എസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നാലു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍, അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒപ്പുവച്ച ധാരണാപത്രത്തിന് താന്‍ അംഗീകാരം നല്‍കിയതായി ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ അറിയിച്ചു








