ഗള്‍ഫ് ഉള്‍ക്കടലിലെ ഇറാന്‍ തുറമുഖങ്ങളില്‍ ഇന്ന് അമേരിക്കയും ഇസ്രായിലും സിവിലിയന്‍ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന 16 ഇറാന്‍ കപ്പലുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണാതീതമായി മാറുന്നതിനു മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇസ്രായിലിനോടും ആവശ്യപ്പെട്ടു.




