ഗാസ യുദ്ധത്തിന്റെ ആദ്യ 16 മാസങ്ങളില്‍ 75,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി.
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും അവ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്നും രാഷ്ട്രീയ, സമാധാന നിര്‍മ്മാണ കാര്യങ്ങള്‍ക്കുള്ള യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ലോ വ്യക്തമാക്കി.




