Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    • ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    • ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    • 20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    • ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് നന്ദി പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    തങ്ങളെ മൃഗങ്ങളായാണ് ഇസ്രായില്‍ കണ്ടതെന്ന് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2025 World Israel Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തുര്‍ക്കി ആക്ടിവിസ്റ്റ് ഹലീല്‍ റിഫാത്ത് കനാക്കി ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്താംബൂള്‍ – ഗാസയിലേക്ക് സഹായവുമായി എത്തിയ ഞങ്ങളെ മൃഗങ്ങളെ പോലെയാണ് ഇസ്രായിൽ കണ്ടതെന്ന് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍. ഇസ്രായിൽ സൈന്യം തങ്ങളെ ആക്രമിച്ച് മൃഗങ്ങളെപ്പോലെയാണ് പെരുമാറിയതെന്നും ഇവർ വ്യക്തമാക്കി.
    ഇസ്രായിൽ മോചിപ്പിച്ച ആക്ടിവിസ്റ്റുകൾ തുര്‍ക്കിയില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

    ഗാസയിലേക്ക് സഹായവുമായി എത്തിയ 40 ലേറെ ബോട്ടുകള്‍ അടങ്ങിയ ഫ്‌ളോട്ടില്ല ഇസ്രായില്‍ നാവികസേന തടഞ്ഞ് 400 ലേറെ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ 36 തുര്‍ക്കി പൗരന്മാർ അടക്കം 137 പേരെ മോചിപ്പിച്ചു. 13 രാജ്യങ്ങളില്‍ നിന്നുള്ള ഈ ആക്ടിവിസ്റ്റുകൾ കഴിഞ്ഞ ദിവസമാണ് തുർക്കിയിലെ ഇസ്താംബൂളില്‍ എത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിരവധി സൈനിക കപ്പലുകൾ ചേർന്നാണ് തങ്ങളെ തടഞ്ഞതെന്ന് ആക്ടിവിസ്റ്റ് പൗലോ റൊമാനോ പറഞ്ഞു. ആയുധധാരികളായ സൈനികർ ബോട്ടുകൾ കരയിലേക്ക് വലിച്ചാണ് കൊണ്ടുപോയത്. ശേഷം മുഖം താഴ്ത്തി മുട്ട് കുത്തി നിൽക്കാനും നിർബന്ധിച്ചുവെന്നും ഇവർ വ്യക്തമാക്കി.

    ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ അവർ മര്‍ദിച്ചുവെന്നും കൂടാതെ പരിഹസിക്കുകയും ചെയ്തുവെന്നും ഇറ്റാലിയൻ ആക്ടിവിസ്റ്റ് പറഞ്ഞു. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടന്നു എന്ന കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഇവർ ജയിലിൽ കൊണ്ടു പോയ ശേഷം വെള്ളം പോലും നൽകിയില്ല. തോക്കുകൾ കാണിച്ചു ഭയപ്പെടുത്തിയെന്നും ഇദ്ദേഹം കൂട്ടിചേർത്തു. അസുഖമുള്ളവർക്ക് മരുന്നുകൾ വരെ നിഷേധിച്ചുവെന്നും ചിലവർ ചൂണ്ടികാണിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    global sumud flotilla Israel Top News World
    Latest News
    മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    05/10/2025
    ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    05/10/2025
    ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    05/10/2025
    20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    05/10/2025
    ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് നന്ദി പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.