സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.
Saturday, May 16
Breaking:
- ഹിസ്ബുല്ലയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായിൽ; ഒരാഴ്ചയ്ക്കിടെ 220 പോരാളികളെ കൊലപ്പെടുത്തിയതായി അവകാശവാദം
- കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ല, സതീശന് പൂർണ്ണ പിന്തുണ നൽകും-കെ.സി വേണുഗോപാൽ
- സി.പി.എം കണ്ണൂർ ജില്ലാ യോഗങ്ങളിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം; വോട്ട് ചോർച്ചയിൽ അതൃപ്തി
- ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
- കേന്ദ്രത്തിനെതിരെ ആദ്യ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ഇന്ധനവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യം


