സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.
Tuesday, June 2
Breaking:
- മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ യു.എ.ഇയിൽ നിര്യാതരായി
- വിപുൽ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ; വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം പുറത്തിറങ്ങി
- തമിഴ്നാട് പിടിക്കാൻ ബി.ജെ.പി കൊണ്ടുവന്ന അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചു, പുതിയ സംഘടന രൂപീകരിക്കും
- ടിക്ടോക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഷാർജയിൽ മലയാളി കൊല്ലപ്പെട്ടു, കൊല്ലം സ്വദേശി അടക്കം നാലുപേർ കസ്റ്റഡിയിൽ
- ഫീസ് നൽകാത്തതിനെ തുടർന്ന് സ്കൂൾ അധികൃതരുടെ പീഡനം; പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി


