സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.
Saturday, July 18
Breaking:
- യു.എസുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് ഇറാൻ പിന്മാറി; പ്രതിജ്ഞകൾ ലംഘിച്ചെന്ന് ആരോപണം
- ജിദ്ദ അൽ-ഖൂസൈൻ മാർക്കറ്റ് പരിസരം 60 ദിവസത്തിനകം ഒഴിയണം; സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കും
- മമ്മൂട്ടി മികച്ച നടൻ, കാർത്തിക് ആര്യക്കൊപ്പം അവാർഡ് പങ്കിട്ടു, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം
- അവസാനത്തെ ചിരി ആരുടേത്, സ്പെയിനോ, അർജന്റീനയോ?. തന്ത്രങ്ങളെന്തെല്ലാം
- ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
