ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്പെഷ്യൽ കോ-ഓർഡിനേറ്റർ സിഗ്രിഡ് കാഗ് പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് വ്യക്തമാക്കി.
Monday, June 2
Breaking:
- പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന് ലേണിംഗ് കോഴ്സ്
- അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
- ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്, അമ്മ എന്നതിന് പകരം മാതാപിതാക്കളെന്ന് ചേര്‍ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
- ഐ.എം.എഫ്- പ്രസംഗ മത്സരം: മുഹമ്മദ് റിസാൻ, ആയിഷ ഫാത്തിമ വിജയികൾ
- നിലമ്പൂരില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാഅത്ത് വോട്ടുകള്‍ തേടി സി.പി.എം