ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Tuesday, May 5
Breaking:
- ഹോര്‍മുസിൽ യു.എസും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ ലംഘിച്ച് ഉപരോധം ഏര്‍പ്പെടുത്തിയെന്ന് ഇറാന്
- സിവിലിയന്‍ ബോട്ടുകള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായി ഇറാന്
- യു.എ.ഇക്ക് നേരെ ഇറാന്റെ ആക്രമണം; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്
- മേഖലയില്‍ സൈനിക സംഘര്‍ഷം വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ
- ഹോര്‍മുസ് കടലിടുക്കിലെ സംഭവങ്ങള്‍ സൈനികമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് ഇറാന്
