ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Thursday, May 7
Breaking:
- ജനവിധി ആദരവോടെ; തിരുത്തലുകളോടെ മുന്നോട്ട്, ജനകീയ പോരാട്ടം തുടരും- പിണറായി വിജയൻ
- ഇസ്രായിൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്റാൻ മംദാനി
- സതീശനെ മുഖ്യമന്ത്രിയാക്കണം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പോലും ഞങ്ങൾ അംഗീകരിക്കില്ല- നടൻ സിദ്ദീഖ്
- വിദ്യാഭ്യാസ മികവിന് ആദരം; വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രത്യാശയെന്ന് യഹ്യ തളങ്കര
- ഗാസയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അടക്കം ഏഴു പേര് കൊല്ലപ്പെട്ടു


