ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായിലിനെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഡച്ച് വിദേശ മന്ത്രി കാസ്പർ വെൽഡ്കാമ്പ് രാജിവച്ചു.
Browsing: gaza war
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കൂട്ടക്കൊലകൾക്കും പട്ടിണിക്കും കാരണമാകുന്നുവെന്നും, മിഡിൽ ഈസ്റ്റിൽ സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇസ്രായേലിന്റെ വിപുലമായ നടപടികൾ ഇല്ലാതാക്കുകയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ-സഫദി ആരോപിച്ചു.
കഴിഞ്ഞ വർഷം സംഘർഷ മേഖലകളിൽ 383 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി മാനുഷിക കാര്യങ്ങൾക്കുള്ള ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ടോം ഫ്ലെച്ചറിന്റെ ഓഫീസ് റിപ്പോർട്ട് ചെയ്തു.
ഗാസയിൽ ഹമാസിന്റെ കസ്റ്റഡിയിൽ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും വേണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ മിന്നലാക്രമണത്തോടെ ആരംഭിച്ച ഗാസ യുദ്ധം 22 മാസം പിന്നിടുമ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് (IDF) കനത്ത മനുഷ്യ-ഭൗതിക നഷ്ടം വരുത്തുന്നു.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലിനെ നിശ്ചലമാക്കി പണിമുടക്കും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളും. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.
യുദ്ധം റദ്ദാക്കണമെന്നും ബന്ദികളെയും തടവുകാരെയും കൈമാറാന്‍ ഹമാസുമായി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തു ലക്ഷത്തിലേറെ ഇസ്രായിലികള്‍ നാളെ പണിമുടക്ക് നടത്തും.
ഗാസ യുദ്ധത്തെ വംശഹത്യയായി കണക്കാക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനിടെ ഭയാനകമായ കാര്യങ്ങള്‍ സംഭവിച്ചതായി ട്രംപ് വാദിച്ചു.
ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാത്ത കാലത്തോളം യുദ്ധം വിശ്രമമില്ലാതെ തുടരുമെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ മുന്നറിയിപ്പ് നല്കി. ഗാസയില്‍ ഇസ്രായില്‍ സേനയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സൈനിക മേധാവി.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലി ബന്ദികളെയും ഫലസ്തീന് തടവുകാരെയും പരസ്പരം കൈമാറാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് തെല്‍അവീവില്‍ ആയിരക്കണക്കിന് ഇസ്രായിലികള്‍ പങ്കെടുത്ത ബഹുജന പ്രകടനം നടന്നു.