ഗാസ മുനമ്പിലെ വഷളായ മാനുഷിക സാഹചര്യം കണക്കിലെടുത്ത്, ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും നിര്‍ദേശം നല്കി
സ്വന്തം ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു




