ഇടുക്കി– ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് കുവൈത്തില്‍ തടങ്കലിലായ ജിനു പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് നാട്ടിലെത്തും. ജൂണ്‍ 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട മകന് ഷൈജുവിന്റെ (17) മൃതദേഹം അമ്മ എത്താത്തിനാല്‍ സംസ്കരിച്ചിരുന്നില്ല. രണ്ടര മാസം മുമ്പാണ് ജോലി അന്യേഷിച്ച് ജിനു കുവൈത്തില്‍ പോയത്. തടവിലായ ജിനുവിനെ പുറത്തിറക്കാന്‍ കുവൈത്ത് മലയാളി അസോസിയേഷനും കേന്ദ്ര മന്ത്രിമാരും ഇടപെട്ടിരുന്നു. നാളെ ഉച്ചക്ക് 12 മണിക്ക് മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് വീട്ടില്‍ എത്തിക്കും. 3 മണിക്ക് അണക്കര ഏഴാം മൈല്‍ ഒലിവുമല പള്ളിയില്‍ വെച്ചായിരിക്കും സംസ്കരണം.
Wednesday, July 29
Breaking:
- മൂന്ന് പതിറ്റാണ്ട് പ്രവാസം, പങ്കജാക്ഷന് നാട്ടിലേക്ക്; തൃശൂര്‍ ജില്ലാ സൗഹൃദവേദി യാത്രയയപ്പ് നല്കി
- ഇറാഖിലെ തിരിച്ചടി സ്വയം പ്രതിരോധമെന്ന് സൗദി അറേബ്യ; ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി പി.എം.എഫ്
- ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം 100 കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണം 576 ആയി
- സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം, ഇറാഖില്‍ മിലീഷ്യ കേന്ദ്രങ്ങള്‍ ആക്രമിച്ച് സൗദി
- സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23 ന് തുടക്കമാകും
