യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ചർച്ചാ വേദി വിട്ട ഇറാൻ പ്രതിനിധി സംഘത്തെ വീണ്ടും മേശപ്പുറത്തേക്ക് തിരികെ കൊണ്ടുവരാൻ ഖത്തറും പാകിസ്ഥാനും ശക്തമായ ശ്രമങ്ങൾ തുടരുന്നു.
ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) സംസ്‌കരണ കേന്ദ്രമായ റാസ് ലഫാനിലെ ഫാക്ടറിയില്‍ ഉണ്ടായ ആന്തരിക സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും 18 പേരെ കാണാതാവുകയും ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.








