സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
ഇറാന്റെ കീഴടങ്ങലോടെ യുദ്ധം ഒരിക്കലും അവസാനിക്കില്ലെന്നും കഴിഞ്ഞ മാസം ഒപ്പുവച്ച ധാരണാപത്രം അമേരിക്ക ലംഘിച്ചാല്‍ ഇറാന്‍ സമഗ്ര പ്രതിരോധത്തിന് തയ്യാറാണെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചാ സംഘം ലീഡറുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്




