Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • കടബാധ്യതയും, ഭാര്യയുടെ അവിഹിത ബന്ധവും; വീഡിയോയിൽ അവസാന ആ​ഗ്രഹവും പങ്കുവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
    • വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരണപ്പെട്ടു
    • കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് എതിരായ ലേഖനം പിൻവലിച്ച് ഔട്ട്ലുക്ക് മാപ്പ് പറഞ്ഞു
    • സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    • മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കോണ്‍ഗ്രസ് വേദിയിലെത്തി മുന്‍ സിപിഎം എംഎല്‍എ അയിഷ പോറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Ayisha Potti
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം– മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം അനുസ്മരണ വേദിയിലെത്തി സിപിഎം മുന്‍ എംഎല്‍ എ അയിഷ പോറ്റി. കൊട്ടാരക്കര കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ ചടങ്ങിൽ അയിഷ പോറ്റി ഉമ്മൻചാണ്ടിയെ കുറിച്ച് പ്രഭാഷണം നടത്തി. നേരത്തെ പരിപാടിയില്‍ അയിഷ പോറ്റി പങ്കെടുക്കുന്നത് വൻ ചർച്ചയായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് എന്താണെന്ന് തെറ്റെന്ന് അവര്‍ പ്രതികരിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് അകന്നു കഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസുമായി അടുക്കുകയാണെന്ന പ്രചാരണങ്ങളെയും അവര്‍ തള്ളിയിരുന്നു.

    3 തവണ സിപിഎം എല്‍എ ആയിരുന്ന അയിഷ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് പോലും കുറവായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലോ ജില്ലാ കമ്മിറ്റിയിലോ ഇല്ലാത്ത സ്ഥിതിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ എന്നാണ് അയിഷാ പോറ്റി അനുസ്മരണ ചടങ്ങിലെ ക്ഷണത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ തന്നെ അയിഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാമ്പില്‍ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും തല്‍കാലമില്ലെന്നായിരുന്നു അയിഷ പോറ്റിയുടെ പ്രതികരണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ayisha Potty Congress Cpm Ummanchandi
    Latest News
    കടബാധ്യതയും, ഭാര്യയുടെ അവിഹിത ബന്ധവും; വീഡിയോയിൽ അവസാന ആ​ഗ്രഹവും പങ്കുവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
    18/07/2025
    വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരണപ്പെട്ടു
    18/07/2025
    കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് എതിരായ ലേഖനം പിൻവലിച്ച് ഔട്ട്ലുക്ക് മാപ്പ് പറഞ്ഞു
    18/07/2025
    സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    18/07/2025
    മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version