തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Wednesday, June 17
Breaking:
- സൗദിയില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 108,000 ലേറെയായി ഉയര്‍ന്നു
- ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധത്തില്‍ ലെബനോന് നേരിട്ട നഷ്ടങ്ങള്‍: അറിയാം വിശദമായി
- ലെബനോനിൽ ഇസ്രായിൽ ഡ്രോൺ ആക്രമണം; നാല് മരണം
- ഫിഫ ലോകകപ്പ്; എംബാപ്പെക്കും ഹാളണ്ടിനും ഡബിൾ, ഫ്രാൻസിനും നോർവേക്കും അനായാസ ജയം
- ലെബനോനിലെ ആക്രമണങ്ങള്‍ ഇസ്രായില്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ
