തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Sunday, May 3
Breaking:
- ആർ.എം.കെ റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
- ഹാജിമാർക്ക് തുണയായി ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹജ് അസിസ്റ്റൻസ് സെൽ
- റിയാദ് എക്സ്പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു
- ഐപിഎൽ; ചെന്നൈയ്ക്കെതിരെ വീണ്ടും തോൽവി, പുറത്താവലിന്റെ ഭീഷണിയിൽ മുംബൈ
- യെമന്‍ തീരത്തു നിന്ന് എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി
