തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Saturday, May 9
Breaking:
- ലെബനോനിൽ ഇസ്രായേൽ വ്യോമാക്രമണം: 20 മരണം, 25 പേർക്ക് പരിക്ക്
- വർഷങ്ങളായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ദുബൈയിൽ പിടിയിൽ
- ഇൻസ്റ്റഗ്രാം കമന്റ് വിനയായി: യുവതി വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഭാവി ലോകത്ത് കൊളോണിയലിസത്തിന് സ്ഥാനമില്ല: മസൂദ് പെസെഷ്കിയാന്
- വ്യാജ ഇഖാമ, നുസുക് കാര്‍ഡ് നിര്‍മ്മാണം: 18 പ്രവാസികള്‍ അറസ്റ്റില്‍


