ഫലസ്തീന് ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന് ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്മാന് രാജാവ് കൂട്ടിച്ചേര്‍ത്തു.
Friday, May 22
Breaking:
- കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് വധഭീഷണി
- വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; ശക്തമായ പ്രതിഷേധം
- അമ്മയുടെ ശസ്ത്രക്രിയ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം
- 40,000 രൂപയ്ക്ക് ഇന്ത്യൻ സൈനികരുടെ നീക്കങ്ങൾ പാകിസ്ഥാനടക്കമുള്ള വിദേശ ചാരന്മാർക്ക് കൈമാറി; ഒരാൾ അറസ്റ്റിൽ, മൂന്നുപേർ ഒളിവിൽ
- ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ അനുവദിക്കില്ലെന്ന് ട്രംപ്
