ഫലസ്തീന് ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന് ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്മാന് രാജാവ് കൂട്ടിച്ചേര്‍ത്തു.
Tuesday, April 7
Breaking:
- യു.എസ് പൈലറ്റിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ജയിലിലടക്കുമെന്ന് ട്രംപിന്റെ ഭീഷണി
- ഗാസയിലെ സ്കൂളിന് സമീപം ഇസ്രായേൽ വ്യോമാക്രമണം: പത്ത് പേർ കൊല്ലപ്പെട്ടു
- ഇന്ന് വൈകുന്നേരത്തോടെ ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ട്രംപ്
- സൗദിയില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം
- സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
