ശ്രീനഗര്‍ വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥന് സ്പൈസ്ജെറ്റ് ജീവനക്കാരെ മര്‍ദിച്ചു. ജൂലൈ 26ന് ശ്രീനഗര്‍-ഡല്‍ഹി സ്പൈസ്ജെറ്റ് ഫ്ലൈറ്റിന്റെ ബോര്‍ഡിംഗ് സമയത്താണ് സംഭവം. ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു.
Tuesday, March 24
Breaking:
- ഇറാന് അംബാസഡറെ ലെബനോന് പുറത്താക്കി
- മുഹമ്മദ് ബാഖര്‍ ദുല്‍ഖദര്‍ ലാരിജാനിയുടെ പിന്‍ഗാമി
- യു.എ.ഇയിൽ കനത്ത മഴ; അബുദാബിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
- ദക്ഷിണ ലെബനോന് പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്മോട്രിച്ച്
- ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
