Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ, ആശ്വസിപ്പിക്കാനാകാതെ സഹതാരങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2024 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം ഇന്നലെ രാത്രി ലോക ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീർ വീണു നനഞ്ഞു. സൗദി അറേബ്യയുടെ ഏറ്റവും പ്രൗഢമേറിയ ഫുട്ബോൾ കിരീടം ചുണ്ടിനും ചുംബനത്തിനും ഇടയിൽ നഷ്ടമായതിന്റെ വേദനയിൽ ക്രിസ്റ്റ്യാനോ പൊട്ടിക്കരഞ്ഞു. 120 മിനിറ്റ് കളം നിറഞ്ഞു കളിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ അൽ നസ്റിന് ചിരവൈരികളായ അൽ ഹിലാലിനോട് അടിയറവ് പറയേണ്ടി വന്നത്. നസ്റിന് വേണ്ടി അവസാനത്തെ രണ്ടു ഷോട്ടുകളും പാഴായതോടെ ഈ സീസണിൽ ഒരു കിരീടവുമില്ലാതെ അൽ നസ്റിന് സീസൺ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

    Hard to see Cristiano Ronaldo like this 💔pic.twitter.com/qtVmotQTOg

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — CentreGoals. (@centregoals) May 31, 2024

    മത്സരം അവസാനിച്ച ഉടൻ ഗ്രൗണ്ടിൽ വീണു കരയുന്ന റൊണാൾഡോയെയാണ് ഫുട്ബോൾ ലോകം കണ്ടത്. കപ്പ് കൈവിട്ട് ഒരു കൊച്ചു കുട്ടിയെ പോലെ ക്രിസ്റ്റ്യാനോ വാവിട്ടു കരഞ്ഞു. ഗ്രൗണ്ടിൽനിന്ന് ക്ലബ് അധികൃതരും സഹതാരങ്ങളുമാണ് ക്രിസ്റ്റ്യാനോയെ എഴുന്നേൽപ്പിച്ചത്. ഫുട്ബോളിനോടുള്ള ക്രിസ്റ്റ്യാനോയുടെ തികഞ്ഞ അഭിനിവേശവും ആത്മാർത്ഥതയും ക്രിസ്റ്റ്യാനോയുടെ കണ്ണീരിന്റെ ആഴം കൂട്ടി.

    സൗദി പ്രോ ലീഗിൽ (എസ്‌പിഎൽ) അൽ-ഹിലാലിനോട് റണ്ണേഴ്‌സ് അപ്പ് ആയി ഫിനിഷ് ചെയ്ത ക്രിസ്റ്റ്യാനോയുടെ നസ്റിന് സീസൺ വെള്ളിവെളിച്ചത്തിൽ അവസാനിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, മത്സരത്തിനിടെ കിട്ടിയ അവസരം മുതലാക്കാൻ കഴിയാതെ വന്നതും പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതും റൊണാൾഡോയെ കണ്ണീരിലാഴ്ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Nasr Cristiano Ronaldo റൊണാൾഡോ
    Latest News
    ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    19/05/2025
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.