ഗാസയിലെ 92 ശതമാനം വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വെസ്റ്റ് ബാങ്കിലെ ജെനീന് അഭയാര്‍ഥി ക്യാമ്പില്‍ 600 ഓളം ഫലസ്തീന് വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തതായി ജെനീന് നഗരസഭ അറിയിച്ചു