ആറുമാസം മുമ്പ് ബുറൈദയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിക്കെത്തി നിയമപ്രശ്‌നങ്ങളില്‍ അകപ്പെട്ട നാഗര്‍കോവില്‍ സ്വദേശിനികളായ നാലു നഴ്‌സുമാര്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തി.
പ്രവാസി കുടുംബങ്ങൾക്കിടയിൽ വനിതാ വിങ്ങിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.




