സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ ലോക മുസ്ലിംകള്ക്ക് അവസരമൊരുക്കുക എന്നതാണ് സൗദി അറേബ്യയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്.
ഇരുഹറമുകളെയും പരിപാലിക്കാനും തീര്‍ഥാടകരെ സേവിക്കാനുമുള്ള കടമ ഏറ്റവും ഭംഗിയായ നിലക്ക് നിറവേറ്റുന്നത് സൗദി അറേബ്യ തുടരുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു
