തീര്‍ഥാടന കര്‍മ്മങ്ങള്‍ പൂര്‍ത്തിയായതോടെ വിദേശ ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി.
പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളില്‍ നിന്നും ആരോഗ്യ ഭീഷണികളില്‍ നിന്നും ഇത്തവണത്തെ ഹജ് സീസണ്‍ മുക്തമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.




