സുരക്ഷാ ഗ്യാരണ്ടിയുടെ പേരിൽ കോടിക്കണക്കിന് ഡോളർ വാങ്ങിയ ശേഷം യുദ്ധകാലത്ത് അറബ് സഖ്യകക്ഷികളെ കൈയൊഴിഞ്ഞ അമേരിക്കൻ നടപടി വലിയ ചതിയാണെന്ന് ഇറാനിയൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമി നിയാ
യു.എസ് തലസ്ഥാനത്ത് നാല് ദിവസം നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ ഇസ്രായിലും ലെബനോനും ചരിത്രപരമായ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചു.








