ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായിലി കുടിയേറ്റക്കാർ. വീടുകൾക്കും വാഹനങ്ങൾക്കും തീയിടുകയും ഫലസ്തീനികളെയും സന്നദ്ധ സേവകരെയും ആക്രമിക്കുകയും ചെയ്തു
സമാധാന കൗണ്‍സിലും (പീസ് ബോര്‍ഡ്) സാങ്കേതിക ഭരണകൂടവും സ്ഥാപിതമായ നിമിഷം മുതല്‍ ഹമാസിന് നിരായുധീകരിക്കാന്‍ രണ്ട് മാസം സമയം നല്‍കുമെന്നും അവര്‍ അത് സ്വയം ചെയ്തില്ലെങ്കില്‍, സൈന്യം ഇടപെടുമെന്നും ഇസ്രായില്‍ അറിച്ചു




